Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : European Playoff

അതിജീവനത്തിന് അസൂറി

മിലാന്‍: 2014നുശേഷം ഒരു ഫിഫ ലോകകപ്പ് എന്ന ലക്ഷ്യത്തോടെ അസൂറികള്‍ എന്നറിയപ്പെടുന്ന ഇറ്റലി കളത്തില്‍.

2018, 2022 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടങ്ങളില്‍ യോഗ്യത നേടാന്‍ സാധിക്കാതിരുന്ന ഇറ്റലിക്ക്, 2026ലും നേരിട്ടു ടിക്കറ്റ് ലഭിച്ചില്ല. യൂറോപ്യന്‍ പ്ലേ ഓഫിലൂടെ വേണം ഇറ്റലിക്ക് ഇത്തവണ ലോകകപ്പ് യോഗ്യത നേടാന്‍.

ഇന്നു രാത്രി 10.30 മുതല്‍ യൂറോപ്യന്‍ യോഗ്യതാ പ്ലേ ഓഫ് സെമി പോരാട്ടങ്ങള്‍ അരങ്ങേറും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് പ്ലേ ഓഫ് സെമിയില്‍ ഇറ്റലിയുടെ എതിരാളികള്‍.

ഇതില്‍ ജയിച്ചാല്‍ ഫൈനല്‍. വെയ്‌ല്‍സ് x ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന പ്ലേ ഓഫ് സെമി ജേതാക്കളുമായാണ് ഫൈനല്‍. ഈ ഫൈനലില്‍ ജയിക്കുന്ന ടീമിനാണ് ലോകകപ്പ് യോഗ്യത ലഭിക്കുക.

ഇന്നാരംഭിക്കുന്ന യൂറോപ്യന്‍ പ്ലേ ഓഫ് ഘട്ടത്തില്‍ നാല് പാത്തുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. നാല് പാത്തിലെയും ഫൈനല്‍ ജേതാക്കള്‍ക്കാണ് ലോകകപ്പ് യോഗ്യത.

ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണ്. 16 ടീമുകളാണ് യൂറോപ്പില്‍നിന്ന് ലോകകപ്പിനെത്തുന്നത്. ഇതില്‍ 12 ടീമുകള്‍ ഇതിനോടകം യോഗ്യത നേടി. ശേഷിക്കുന്ന നാല് സ്‌പോട്ടുകള്‍ക്കായാണ് പ്ലേ ഓഫ് നടക്കുന്നത്.

ഇറ്റലി, പോളണ്ട്

ഫിഫ ലോകകപ്പ് ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതില്‍ ജര്‍മനിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ഇറ്റലി. ഇരുടീമും നാലു തവണ വീതം ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായി.

1934, 1938, 1982, 2006 എഡിഷനുകളിലായിരുന്നു ഇറ്റലി ലോകകപ്പുയര്‍ത്തിയത്. എന്നാല്‍, 1958ല്‍ ആയിരുന്നു ഇറ്റലിക്ക് ആദ്യമായി യോഗ്യത ലഭിക്കാതിരുന്നത്. ചരിത്രത്തില്‍ ആദ്യമായി തുടരെ രണ്ട് ലോകകപ്പിനു യോഗ്യത നേടാന്‍ സാധിക്കാതിരുന്നതിന്‍റെ നാണക്കേടും അസൂറികള്‍ക്കുണ്ട്.

ഇറ്റലിക്കൊപ്പം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ട്, അര്‍ദ ഗുലറിന്‍റെ തുര്‍ക്കി ടീമുകളും പ്ലേ ഓഫ് സെമി പോരാട്ട രംഗത്തുണ്ട്.

Latest News

Corehub Up